Lets unfeather

Pachakaka

പച്ചകാക്ക

Love Jihad View in Detail

Love Jihad and murder Sredha - afthab

ന്യൂഡൽഹി . ഡൽഹിയിൽ പങ്കാളിയായ പെൺകുട്ടിയെ കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലയിടങ്ങളിലായി വലിച്ചെറിഞ്ഞ കേസിൽ 'ലവ് ജിഹാദ്' ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്. മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രദ്ധ വാൽക്കർ എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന് 'ലവ് ജിഹാദു 'മായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ വ്യക്തമാക്കി. ഇക്കാര്യം കുടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രദ്ധയെ കൊലപ്പെടുത്തിയ പ്രതി, അതിനുശേഷം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്‌ഥാപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പ്രണയത്തിലായ ശ്രദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അഫ്‌താബ് അമീൻ പൂനവാലയെന്ന ഇരുപത്തെട്ടുകാരനെ ഡൽഹി പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്‌റ്റ് ചെയ്‌തത്. മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയാണ് ആറു മാസങ്ങൾക്കു മുൻപു നടന്ന കൊലപാതകത്തിൻ്റെ പുരുളഴിച്ചത്. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നുവെന്നും ഇതിൻ്റെ പേരിൽ ഇരുവരും തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായ ദിവസമാണ് അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്.

Love Sex jihad സെക്സ് റാക്കറ്റിന്റെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ വശീകരിച്ച് വീഴ്ത്തണം
Love jihad പ്രണയം നടിച്ചു വിദ്യാർഥിനിയെ പീഡിപ്പിച്ചു നിർബന്ധിത മതംമാറ്റത്തിനു ശ്രമം കേസൊതുക്കാൻ പോലീസ്

കോഴിക്കോട്: പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായി കേസ്. കോഴിക്കോട് സ്വദേശിനിയും നഗരത്തിൽ കോച്ചിംഗ് സെന്ററി ലെ വിദ്യാർഥിനിയുമായ ക്രിസ്ത്യൻ പെൺകുട്ടിയെയാണ് മതപരിവർത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാർഥിക്കെതിരേ പെൺകുട്ടിയു ടെ രക്ഷിതാവ് നടക്കാവ് പോലീസിൽ പരാതി നൽകിയെ ങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പെൺകുട്ടിയെ നിർബന്ധിത മതപരിവർത്ത നത്തിനു പ്രേരിപ്പിച്ചെന്നും ഭിഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന രഹ സ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലും നടപടി സ്വീകരിക്കാൻ കോഴിക്കോട് സിറ്റി പോലീസിനോട് ആഭ്യന്തരവകുപ്പോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടിട്ടില്ല.

ജൂലൈ ഏഴിനാണ് കേസി നാസ്‌പദമായ സംഭവം കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററിൽ വിദ്യാർഥി കളായ ജാസിമും പെൺകുട്ടി യും സൗഹൃദത്തിലായിരുന്നു. ഏഴിനു വൈകിട്ടു മൂന്നോടെ പെൺകുട്ടിയും രണ്ടു കൂട്ടുകാരികളും നഗര ത്തിലെ തന്നെ സരോവരം പാർക്ക് സന്ദർശിക്കാൻ പോയി. ഈ സമയം അവിചാരിതമായെന്ന ഭാവേന അവിടെയെത്തിയ ജാസിം പെൺകു ട്ടിക്കു ജ്യൂസ് നൽകി. ജ്യൂസ് കഴിച്ചു പെൺകുട്ടി അബോധാവസ്ഥയിലായി തുടർന്ന് പാർക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു പീഡിപ്പിക്കുകയും ഇതു മൊബൈ ൽ ഫോണിൽ പകർത്തുക യും ചെയ്തെന്നാണു പരാതി. ഈ ദൃശ്യങ്ങൾ കാണിച്ചാണു പെൺകുട്ടിയെ ജാസിം നിരന്തരം ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്‌തത്‌. ഇതിനു പുറമേ മ തം മാറാൻ നിർബന്ധിച്ചു. പരാതിപ്പെട്ടാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഹോസ്റ്റ ലിൽനിന്നു കാറിൽ വീട്ടിലേ ക്കു പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാവിന്റെ നേതൃത്വത്തിൽ സംഘം ശ്രമിച്ചതിൻ്റെ വീഡിയോ ക്ലിപ്പിംഗ് ഇൻ്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.

Love or Sex jihad ലിവിങ് ടുഗതറിലായിരിക്കെ വിവാഹ വാഗ്ദാനം നൽകി നിർബന്ധിച്ച് മതംമാറ്റി; ക്രൂരമായി പീഡിപ്പിച്ചു; ജീവൻ അപകടത്തിലെന്നും ടെക്കി യുവതി; പരാതിയിൽ ശ്രീനഗർ സ്വദേശി അറസ്റ്റിൽ
Love jihad -murder സചിത്രയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ ലൗജിഹാദിന്റെ ഇര
Love jihad ലൗജിഹാദ് മുഖ്യപ്രതി അറസ്റ്റിൽ

Crimes- Madrasa View in Detail

Madrasa മലപ്പുറത്ത് പെൺകുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
Madrasa crimes
Madrasa മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

Political Islam View in Detail

Narcotic Jihad View in Detail

Narcotic nonmuslim girl; വാഗമൺ ലഹരിക്കേസ്; അറസ്റ്റിലായത് എറണാകുളം സ്വദേശിനിയായ യുവതി അടക്കം ഒൻപത് പേർ

വാഗമണ്‍ ലഹരിക്കേസ്‌; അറസ്സിലായത്‌ എറണാകുളം സ്വദേശിനിയായ യുവതി അടക്കം ഒന്‍പത്‌ പേര്‍

വാഗമണ്‍: സംസ്ഥാനത്തെ ഞെട്ടിച്ച വാഗമണ്‍ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ പേരിലേക്ക്‌ അന്വേഷണം നീളുമെന്ന്‌ പൊലീസ്‌. നിലവില്‍ ഒന്‍പത്‌ പേരെയാണ്‌ കേസില്‍ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. കോഴിക്കോട് ഫറൂഖ്‌ കോളജ്‌ കരയില്‍ ഷക്കത്ത്‌ (36), തൃശൂര്‍ പൂവത്തൂര്‍ കരയില്‍ അമ്പലത്തില്‍ നിഷാദ്‌ (36), കാസര്‍കോഡ്‌ ഹോസ്ദുര്‍ഗ്‌ പടുതക്കാട്‌ കരയില്‍ ഫാത്തിമ മന്‍സില്‍ മുഹമ്മദ്‌ റാഷിദ്‌ (31), എറണാകുളം തൃപ്പൂണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസില്‍ ബ്ലിസ്റ്ി വിശ്വസ്‌ (23), ഇടുക്കി തൊടുപുഴ മങ്ങാട്ടുകവല അജ്മല്‍ സഹീര്‍ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്പില്‍ കൂരം പ്ലാക്കല്‍ കെ. മെഹാര്‍ ഷരീഫ്‌ (26), മലപ്പുറം എടപ്പാള്‍ കല്ലുംങ്കല്‍ നബീല്‍ (36), കോഴിക്കോട്‌ കൊമ്മേരി പരലേക്കൊട്ട്‌ അജയന്‍, കോഴിക്കോട്‌ ഫറുഖ്‌ പെരുമുഖം മീഖരാജാ മന്‍സീല്‍ സല്‍മാന്‍(38) എന്നിവരാണ്‌ അറസ്റ്റിലായത്‌. 24 സ്ത്രീകളുള്‍പ്പെടെ 59 പേരാണ്‌ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്‌. ഇവരില്‍ നിന്നും കഞ്ചാവ്‌, ചരസ്‌, ഹാഷിഷ്‌ ഉള്‍പ്പെടെ എട്ടിനം ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. ഇവരുടെ വാഹനങ്ങളില്‍ നിന്നും ലഹരി കണ്ടെത്തിയിട്ടുണ്ട്‌. ഒന്‍പതംഗ സംഘമാണ്‌ ലഹരിപാര്‍ട്ടിക്ക്‌ നേതൃത്വം നല്‍കിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇവര്‍ മുമ്പും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതായി സംശയിക്കുന്നുണ്ട്‌. അതേസമയം റിസോര്‍ട്ട്‌ ഉടമ ഷാജി ജേക്കബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.ഐ അറിയിച്ചു.

Narcotic nonmuslim girl; ലോഡ്‌ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പ്‌പന യുവാവും പെൺസുഹൃത്തും അറസ്റ്റിൽ

കണ്ണൂർ: ലോഡ്‌ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കരബസ്സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺസു ഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നി വരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച രാത്രി 11.30 ഓടെ ടൗൺ പോലീസ് ഇൻ സ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗ ങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽനിന്ന് നാലു ഗ്രാം എംഡിഎംഎയും അനാമികയിൽനിന്ന് ഒമ്പത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Narcotic nonmuslim girl കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ

ഇരിട്ടി (കണ്ണൂർ): ബെംഗളൂരുവിൽനിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസും ചേർന്ന് കൂട്ടുപുഴയിൽ പിടിച്ചെടുത്തു. ബംഗാൾ സ്വദേശിയായ യുവതി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തു.

Narcotic nonmuslim girl ലഹരിമരുന്ന് ഇടപാട് നട ത്തിയിരുന്ന യുവതിയും യുവാവും അറസ്റ്റിൽ.

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ അപ്പാർ ട്ട്മെൻറ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നട ത്തിയിരുന്ന യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിലാൽ മുഹമ്മ ദ്, കണ്ണൂർ ചെസിയോട് സ്വദേശിനി ആരതി ഗിരീ ഷ് എന്നിവരാണ് കൊച്ചി യോദ്ധാവ് സ്ക്വാഡി ന്റെ പിടിയിലായത്. ഇവരിൽനിന്ന് 22 ഗ്രാം എം. ഡി.എം.എ കണ്ടെടുത്തു.

Narcotic nonmuslim girl; Four people were arrested with 100 grams of MDMA

Thiruvananthapuram: Four people were arrested with 100 grams of MDMA from a rented house at Aakkulam here on Sunday. The accused are identified as Panur native Ashkar, Muhammed Sharon, from Aakkulam, Fahad from Koduvalli and Seena from Attingal.
തിരുവനന്തപുരം: ആക്കുളത്തെ വാടക വീട്ടിൽ നിന്ന് 100 ഗ്രാം എംഡിഎംഎയുമായി നാല് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശി അഷ്കർ, ആക്കുളത്ത് സ്വദേശി മുഹമ്മദ് ഷാരോൺ, കൊടുവള്ളി സ്വദേശി ഫഹദ്, ആറ്റിങ്ങൽ സ്വദേശി സീന എന്നിവരാണ് അറസ്റ്റിലായത്.

Narcotic nonmuslim girl; എംഡിഎംഎയുമായി രണ്ടു യുവതികൾ അടക്കം 4 പേര്‍ അറസ്റ്റില്‍

കുന്നംകുളം സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുകൾ വിതരണം ചെയ്യുന്ന ശൃംഖലയിലുള്ള രണ്ടു യുവതികൾ അടക്കം നാലു പേർ അറസ്‌റ്റിൽ.

ചേർത്തല അർത്തുങ്കൽ നടിപ്പറമ്പിൽ ഷെറിൻ (29), കൂറ്റനാട് വാവന്നൂർ കൊട്ടാരത്തിൽ ഷെഫീക് (32), കൂറ്റനാട് ചേറത്തുവളപ്പിൽ അനസ് (26), കൊല്ലം വട്ടത്താനം മലരണി വീട്ടിൽ സുരഭി (24) എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് 4.2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കുന്നംകുളത്തെ വടക്കാഞ്ചേരി റോഡിലെ ലോഡ്‌ജിൽ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇവർ പിടിയിലായത്.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പ നിയമപ്രകാരം നാടു കടത്തിയ പോർക്കുളം സ്വദേശിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനാണ് ഇവർ കുന്നംകുളത്ത് എത്തിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ലോഡ്‌ജ് കേന്ദ്രീകരിച്ചു വൻതോതിൽ ലഹരിമരുന്നു കച്ചവടത്തിനു നീക്കം നടക്കുന്നതായും വിവരം ലഭിച്ചിരുന്നു. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണിവർ ലഹരിമരുന്ന് എത്തിക്കുന്നതെന്നും ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.

Read more at: https://www.manoramaonline.com/district-news/thrissur/2023/08/16/thrissur-4-people-arrested-with-mdma.html

ISIS Recruiter Abdul Rasheed Talks About Driving Car Into Kumbh Mela | TIMES NOW EXCLUSIVE

ഈ മാസം ആദ്യം, അബ്ദുൾ റഷീദ് എന്ന ഐസിസ് പ്രവർത്തകൻ കുറഞ്ഞത് രണ്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളെങ്കിലും സൃഷ്ടിച്ചുവെന്ന് അന്വേഷകർ പറയുന്നു. കേരളത്തിൽ നിന്ന് 200 ഓളം പേരെ ഓരോരുത്തരിലേക്കും അയാൾ ചേർത്തു, സിറിയ ആസ്ഥാനമായുള്ള ഭീകരവാദ ഗ്രൂപ്പിൽ ചേരാൻ ആഹ്വാനം ചെയ്ത് നിരവധി സന്ദേശങ്ങൾ ഓഡിയോയിൽ അയച്ചു.


എൻ‌ഡി‌ടി‌വി ഓഡിയോ സന്ദേശങ്ങൾ ആക്‌സസ് ചെയ്‌തു - അവയിൽ 20 എണ്ണം മലയാളത്തിൽ വാട്ട്‌സ്ആപ്പിലും ടെലിഗ്രാം ആപ്പിലും അയച്ചതാണ്, അത് ഒരു സന്ദേശം കണ്ടതിന്റെ നിമിഷങ്ങൾക്കുള്ളിൽ നശിപ്പിക്കും.


വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർത്തവരിൽ ഭൂരിഭാഗവും പെട്ടെന്ന് അവ ഉപേക്ഷിച്ചുവെന്നും അതിനാൽ സന്ദേശങ്ങൾ ആക്‌സസ് ചെയ്‌തില്ലെന്നും അന്വേഷകർ പറഞ്ഞു. മറ്റുള്ളവർ ഇക്കാര്യം അന്വേഷകരെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്യാത്തവർ ഉണ്ടാകാമെന്നതാണ് ആശങ്ക, ഇത് ഇന്ത്യക്കാരെ ഐഎസിലേക്ക് തീവ്രവാദത്തിലേക്ക് മാറ്റുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളെ സൂചിപ്പിക്കുന്നു.


ഓഡിയോ ക്ലിപ്പുകളിലെ പ്രധാന ശബ്ദം റഷീദിന്റേതാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വൃത്തങ്ങൾ പറയുന്നു. 30 വയസ്സുള്ള എഞ്ചിനീയറായ റഷീദ്, 2016 ൽ രാജ്യം വിടുന്നതിന് മുമ്പ് കേരളത്തിലെ കാസർഗോഡിൽ ഒരു സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം മുതൽ കേരളം വിട്ട് ഐഎസിൽ ചേർന്ന 21 പേരെ പ്രബോധനം ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. റഷീദ് അഫ്ഗാനിസ്ഥാനിൽ ഒളിച്ചിരിക്കുകയാണെന്ന് കരുതപ്പെടുന്നു.


മിക്ക ഓഡിയോ ക്ലിപ്പുകളും അഭിമുഖ രീതിയിലാണ്. ഭയാനകവുമാണ്. ഒരു ശബ്ദത്തിൽ, "എൻഐഎയ്ക്ക് ഒരു വിവരവുമില്ല. നേതാവ് റഷീദ് മരിച്ചുവെന്ന് അവർ പറയുന്നു. ഞാൻ റഷീദ്... നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മരണത്തെ സ്നേഹിക്കുന്നു... ഒരാൾ പോലും വിശപ്പ് കൊണ്ട് മരിച്ചിട്ടില്ല.. ഇന്ത്യയിൽ ആളുകൾ ഇപ്പോഴും വിശപ്പ് കൊണ്ട് മരിക്കുന്നു."


മറ്റൊന്നിൽ, "സമാധാനപരമായ പ്രാർത്ഥനകളെക്കുറിച്ചല്ല, ജിഹാദാണ് വേണ്ടത്... നിങ്ങൾ ജിഹാദികളല്ലെങ്കിൽ, നിങ്ങൾക്ക് ഇസ്ലാം വർദ്ധിപ്പിക്കാൻ കഴിയില്ല; വാൾ എടുക്കുക... 3 അല്ലെങ്കിൽ 4 വയസ്സുള്ള ചെറിയ കുട്ടികൾ പോലും അവരുടെ കളിത്തോക്കുകൾ ഉപയോഗിക്കുന്നു."


കഴിഞ്ഞ വർഷം മുതൽ ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 21 പേർ ഐഎസിൽ ചേരാൻ കേരളത്തിൽ നിന്ന് രാജ്യം വിട്ടതായി എൻഐഎ പറയുന്നു. യുഎസ് ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പുരുഷന്മാർ മരിച്ചതായി കരുതപ്പെടുന്നു, ഓഡിയോ സന്ദേശങ്ങളിലൊന്ന് ഇത് സ്ഥിരീകരിക്കുന്നു.


രാജ്യത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായി ആരോപിച്ച് കേരളത്തിൽ നിന്നുള്ള ആറ് പേരെ ഒക്ടോബറിൽ എൻഐഎ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് റഷീദിനായുള്ള തിരച്ചിൽ ആരംഭിച്ചത്.

------------------------------------------------------------------------------------

കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി...?

തൃക്കരിപ്പൂര്‍ ഉടുമ്പന്തലയിലെ അബ്ദൂള്‍ റാഷിദാണ് കാസര്‍കോഡുകാരായ 11 പേരെ ഐ.എസിലേക്കെത്തിച്ചതെന്ന സൂചനകളാണ് ശക്തമാകുന്നത്. ഭാര്യ ആയിഷയോടൊപ്പമാണ് ഇയാളെ കാണാതായത്. ഏതാനും നാളുകളായി തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ക്ലാസുകളെന്ന പേരില്‍ ഇയാള്‍ ഐ.എസിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നുവെന്ന് കാണാതായ ഡോക്ടര്‍ ഇജാസിന്റെ ബന്ധു മുജീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പീസ് സ്ഥാപനങ്ങളുടെ അഡിമിനിസ്‍ട്രേറ്റര്‍ ആയിരുന്നു റാഷിദ്. ഇപ്പോള്‍ റാഷീദിനൊപ്പം ഐ.എസിലേക്ക് ചേക്കേറിയതായി സംശയിക്കുന്ന ചിലര്‍ക്ക് നേരത്തെ ഇയാള്‍ ഈ ഗ്രൂപ്പില്‍ ജോലി നല്‍കിയിരുന്നു. മുജാഹിദ് നേതാവ് എം.എം അക്ബറിന്റെ നിയന്ത്രണത്തിലാണ് സ്കൂള്‍. വിദേശത്തായതിനാല്‍ എം.എം അക്ബറിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ റാഷിദിനെ അറിയില്ലെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് അബ്ദൂല്ലക്കോയ മദനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പീസ് സ്കൂളുകള്‍ എം.എം അക്ബര്‍ സ്വകാര്യമായി നടത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്തര്‍ ദേശീയ തലത്തിലുള്ള വഹാബി പ്രസ്ഥാനമാണ് ഐ.എസ്. കേരളത്തിലെ മുജാഹിദുകളും ആശയപരമായി വഹാബികളാണ്. ഈ ആശയം പങ്കിടുന്നത് കൊണ്ടാണോ ഇവര്‍ ഐ.എസിലേക്ക് ചേക്കേറിയതെന്ന് വ്യക്തമല്ല. ഏറെ നാളായി കേരളത്തിലെ മുജാഹിദുകള്‍‍ ഐ.എസിനെതിരെ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്.

https://www.asianetnews.com/news/abdul-rashid-suspected-to-be-behind-isis-recruitment-from-kerala

------------------------------------------------------------------------------------


https://youtu.be/d54A4PvCYeM?si=4amk-LB2nXcFl79H

https://www.ndtv.com/kerala-news/take-up-sword-kerala-engineer-turned-isis-man-abdul-rasheeds-chilling-voice-message-1705871

Press release by the Indian National Investigation Agency (NIA)

https://nia.gov.in/writereaddata/Portal/News/141_1_PressRelease_09_02_2017_1.pdf

Crimes- Gold smuggling View in Detail

Ustad gold theft
Gold smuggling അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 60 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ യാത്രക്കാരി അറസ്റ്റിൽ
Gold smuggling 5000 കിലോ സ്വർണം കടത്തിയ കേസിൽ പെരുമ്പാവൂർ സ്വദേശികൾക്ക് കരുതൽ തടങ്കൽ- 4000 Crore

Notice for Intended Marriage View in Detail

Notice for intended for Love Jihad marriages under special marriage act

Thazleem and Anjali
Jaseem and Reshma
Ajin Navas ans Meenakshi
*വിദ്യാർഥിനിയെ വിവസ്ത്രയാക്കി വീട്ടിൽ കെട്ടിയിട്ടു പ്രതിക്കായി തിരച്ചിൽ പ്രതി ലഹരിക്കടിമ- Manipur ആയിരുന്നെങ്കിൽ...

ലഹരിക്കടിപ്പെട്ട യുവാറി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കുറ്റ്യാടി തൊട്ടിൽപ്പാലത്ത് അടച്ചിട്ട വിട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട് പിഡിപ്പിച്ചു. കോഴിക്കോട്ടെ കോളേജി ലെ ബിരുദ വിദ്യാർഥിനിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻ കണ്ടി ജുനൈദി(22)നായി പൊലി സ് തിരച്ചിൽ ഊർജിതമാക്കി കു ണ്ടുതോട്ടിലെ പ്രതിയുടെ ആൾതാ മസമില്ലാത്ത വീടിന്റെ പൂട്ട് തകർ ത്താണ് തൊട്ടിൽപ്പാലം പൊലീസ് വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയ ത്. കുറ്റ്യാടി സർക്കാർ ആശുപത്രി യിൽ പ്രവേശിപ്പിച്ച് വൈദ്യപരി ശോധനക്ക് വിധേയമാക്കി പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലി സ് അറിയിച്ചു. ഇയാളുടെ നീട്ടിൽനി ന്ന് അഞ്ച് ഗ്രാം എംഡിഎംഎയും

അമുസ്ലീങ്ങളുടെ തലവെട്ടാൻ യുട്യൂബറുടെ ആഹ്വാനം
പത്ത് വയസുമുതൽ ഏഴ് വർഷം മകൾക്ക് പീഡനം പിതാവിന് 104 വർഷം
അദ്ധ്യാപകൻ 26 കുട്ടികളെ പീഡിപ്പിച്ചു

Geo-Politics View in Detail

Women in Islam View in Detail

Islamic Teachings View in Detail

Islamic Teaching (Comics) View in Detail

Formation of Kids View in Detail

Texts for madrasa students: മുസ്ലിങ്ങളെ അവരുടെ സ്കൂളിൽ പഠിപ്പിക്കുന്ന വിവാദമായ ഒരു പാഠഭാഗം ആണിത്.ചെറുപ്പത്തിലേ തന്നെ മറ്റു മതക്കാരുടെ (ഹിന്ദുക്കൾ,ക്രിസ്ത്യാനികൾ ) കച്ചവടം ബഹിഷ്കരിക്കണം എന്ന്

അപ്പൻ എന്ന വ്യക്തിയും ആലം എന്ന വ്യക്തിയും മധുരപലഹാരം വിൽക്കുന്നു. നിങ്ങൾ ആരുടെ കയ്യിൽ നിന്നും വാങ്ങും എന്നാണ് ചോദ്യം.

മുസ്ലിങ്ങളെ അവരുടെ സ്കൂളിൽ പഠിപ്പിക്കുന്ന വിവാദമായ ഒരു പാഠഭാഗം ആണിത്.ചെറുപ്പത്തിലേ തന്നെ മറ്റു മതക്കാരുടെ (ഹിന്ദുക്കൾ,ക്രിസ്ത്യാനികൾ ) കച്ചവടം ബഹിഷ്കരിക്കണം എന്ന് പഠിപ്പിക്കുന്നു. ഇനിയും കണ്ണുതുറക്കാത്ത മതേതരമൊന്നകൾക്കു സമർപ്പിക്കുന്നു

Texts for madrasa students: അമുസ്ലിങ്ങൾ വൃത്തി ഇല്ലാത്തവർ ആണ് എന്ന് പഠിപ്പിക്കുന്ന പാഠഭാഗം 2

അമുസ്ലിങ്ങൾ വൃത്തി ഇല്ലാത്തവർ ആണ് എന്ന് പഠിപ്പിക്കുന്ന മറ്റൊരു പാഠഭാഗം.ഇതിൽ പറയുന്ന പ്രകാരം അഭിമന്യു വൃത്തി ഇല്ലാത്തവൻ,ആദിൽ വൃത്തി ഉള്ളവൻ.

ഇതിനെയൊക്കെ നമ്മൾ വിമർശിച്ചാൽ ഇസ്ലാമോഫോബിയ.ഇതുപോലെ നമ്മൾ ചെയ്താൽ സംഘിചാപ്പ.കേരളത്തിൽ ഇതുപോലെ വർഗീയദ്രുവികരണം ഉണ്ടാക്കിയത് മുസ്ലിങ്ങൾ തന്നെ ആണ്.നിങ്ങൾ ആണ് ശെരിയാക്കേണ്ടത്.പക്ഷെ നിങ്ങള്ക്ക് അതിനു സാധിക്കില്ല കാരണം നിങ്ങൾ ഭാരതം ഇസ്ലാമികരാജ്യം ആകാൻ വേണ്ടി കാത്തിരിക്കുന്നവർ ആണ്

Texts for madrasa students: നിങ്ങളുടെ ഉറ്റ സുഹൃത്ത് ആദം / സൂസന്ന ഒരു മുസ്ലീമാകാൻ തീരുമാനിച്ചുവെന്ന് കരുതുക.നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്?- What to do when converting child's friend to islam

നിങ്ങളുടെ ഉറ്റ സുഹൃത്ത് ആദം / സൂസന്ന ഒരു മുസ്ലീമാകാൻ തീരുമാനിച്ചുവെന്ന് കരുതുക.

നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്?

  1. അവൻ / അവൾ ഉടൻ തന്നെ അവളുടെ പേര് അഹമ്മദ് / സാറ എന്ന് മാറ്റണം
  2. അവൻ / അവൾ ഒരു കുരിശുള്ള ഒരു ചങ്ങല ധരിച്ചിരിക്കുന്നു. അത് നീക്കം ചെയ്യേണ്ടതുണ്ട്.
  3. ഷഹാദ പഠിക്കുക
  4. മാതാപിതാക്കൾ മുസ്ലീങ്ങളല്ലാത്തതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകുക
  5. ഹലാൽ ചിക്കൻ കഴിക്കുക

മുകളിൽ പറഞ്ഞ ഉപദേശം ശരിയായ ക്രമത്തിൽ വയ്ക്കുക, കാരണം ക്ലാസിൽ വിശദീകരിക്കുക.


Suppose, your best friend Adam / Suzanne has decided to become a Muslim.

Among the choices, what advice will you give?

​a. He / She has to change her name to Ahmed /Sara, immediately

​b. He/She is wearing a chain with a cross. Need to remove it.

​c. Learn the Shahada

​d. Run away from home as parents are not Muslims

​e. Eat halal chicken

Put the above advice in correct order and explain the reason to the class.

ഹലാൽ ഫ്ലാറ്റ് India's First Shariah-Compliant Halal Certified Residential Project- Halal Flats
ഹലാൽ കോണ്ടം Certified Halal Green Condoms- Keeps The Satan Away

SHARIA APPROVED Halal condoms: Each Lubricated Condom is Blessed with Sacred Verses and Masnoon Prayers to keep the Satan away during Intercourse.

ZAMZAM dipped for extra blessings

Tested By A Team of Fuqhaa

ഹലാൽ സർട്ടിഫിക്കേഷൻ ലഭിക്കാൻ; Fee structure and Criteria for Halal Certification
Halal Certification: 

Halal certification states that the food or the products are permissible for the followers of Islam and no haram product or procedure is used while its manufacturing or processing.


What does Halal law states?

Halal practices mentioned in the Quran are as follows:

  1. Only a Muslim man can slaughter the animal. In many texts, it is also mentioned that if Jews and Christians slaughter the animals following the rest of the steps (Halal procedure), the meat is halal as per the Islamic dietary laws. 
  2. The animal must be slaughtered with the help of a sharp knife with a cut to the jugular vein, carotid artery and windpipe. 
  3. The Quranic verse must be read while slaughtering the animal and is known as Tasmiya or Shahada. 
  4. At the time of slaughter, the animal must be alive and healthy.  The maximum amount of blood must be drained from the veins of the carcass. 
  5. Consuming meat of an animal which is already dead or other than the halal process is prohibited in Islam. 
Halal Certification

In many Islamic countries, halal certification is given by the government. In India, FSSAI (Food Safety and Standards Authority of India) certification can be seen on almost all the processed foods but this authority doesn't give halal certification in India.  Halal certification is given by many private companies in India which marks the food or products permissible for the followers of Islam. Important halal certification companies in India are:

  1. Halal India Private Limited.
  2.  Halal Certification Services India Private Limited.
  3. Jamiat Ulama-E-Maharashtra- A state unit of Jamiat Ulama-E-Hind. 
  4. Jamiat Ulama-i-Hind Halal Trust. 
What issues have risen with halal certification?
  1. The cost of the products which are halal certified increases as the certification process is not free of cost. Also, to get a halal certification, several modifications need to be made in the making process. 
  2. In several sectors, employment opportunities to non-Muslims are unavailable-- Halal Slaughterhouse. 
  3. Halal certification is a discriminatory process towards the non-muslims especially in the halal meat industry.
  4. There's no standard halal certification process to date. This means halal-certified products from one country may not be recognised in the other country. For Example, halal certification of India is invalid in UAE. 

Islam in Foreign Countries View in Detail