Lets unfeather

Pachakaka

പച്ചകാക്ക

Love Jihad View More

ആൺസുഹൃത്ത് മതം മാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു- ടിടിഐ വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ

Read more at: https://www.manoramaonline.com/news/latest-news/2025/08/11/tti-student-sona-found-dead-abetment-case-against-ramees-amidst-forced-conversion-allegations.html


https://www.mathrubhumi.com/crime/news/kothamangalam-sona-eldhose-suicide-boyfriend-ramees-custody-7a04f19f

കോതമംഗലം മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി.

ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. അതേസമയം, കോളജ് കാലത്ത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോൾ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്. ആണ്‍സുഹൃത്... Read more at:

ലഹരി ജ്യൂസ് നല്‍കി പീഡനം; ലൗജിഹാദ് പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍

Mathrubhumi: 25 September 2019, Read more at: https://archives.mathrubhumi.com/news/kerala/sarovaram-biopark-rape-case-victims-father-accused-love-jihad-c44d88d1

കോഴിക്കോട്: സരോവരം പാർക്കിലെത്തിച്ച് ജ്യൂസ് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ ലൗജിഹാദ് പോലുള്ള ഗ്രൂപ്പായിരിക്കാമെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായി പെൺകുട്ടിയുടെ പിതാവ്. കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നുവെന്ന ഘട്ടം വന്നപ്പോൾ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലും തയ്യാറായത്. കേരള പോലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ടെന്നും പെൺകുട്ടിയുടെ അച്ഛൻ മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു.

പ്രതിക്ക് രാജകീയമായ പിന്തുണയാണ് പോലീസ് അധികാരികളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും ലഭിക്കുന്നത്. പലതരത്തിലുള്ള ഉന്നത ബന്ധങ്ങൾ ഉണ്ട് എന്നത് കൊണ്ടു തന്നെ ഒരു തരത്തിലുള്ള പേടിയുമില്ലാതെയാണ് ഇയാൾ പോലീസ് സ്‌റ്റേഷനിൽ ഹാജരായത്. ലൗജിഹാദ് പോലുള്ള ഗ്രൂപ്പുകൾ ഇതിന് പിന്നിലുണ്ട്, പക്ഷെ ഇക്കാര്യം പോലീസ് അന്വേഷിക്കാതെ പ്രണയമാണ് എന്ന് വരുത്തി തീർക്കാനാണ് ശ്രമം. നീതി ലഭിക്കണമെങ്കിൽ എൻ.ഐ.എ തന്നെ കേസ് അന്വേഷിക്കണം. ഇതിനായി മരണം വരെ പോരാടുമെന്നും മറ്റൊരു രക്ഷിതാവിനും കുട്ടിക്കും ഈ ഗതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ടായ സംഭവങ്ങളെ കുറിച്ച് മജിസ്ട്രേറ്റിന് മൊഴി നൽകിയത് കൊണ്ട് മാത്രമാണ് കാര്യങ്ങൾ ഇതുവരെയെങ്കിലും എത്തിക്കാൻ കഴിഞ്ഞത്. അല്ലായിരുന്നെങ്കിൽ കേസ് തേച്ച് മായ്ച്ച് കളയപ്പെടുമായിരുന്നു

കുട്ടിയുമായി ഇയാൾക്ക് പ്രണയമായിരുന്നുവെങ്കിൽ നിർബന്ധിച്ചപ്പോൾ അവനോടൊപ്പം ഇറങ്ങിപ്പോവാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് പ്രതിയും സംഘവുമെത്തി ബലമായി പിടിച്ച് കൊണ്ട് പോവാൻ ശ്രമിച്ചത്. ജൂലായ് 25-ന് നടന്ന സംഭവത്തിന് ശേഷം ആഗസ്റ്റ് ഒന്നിന് തന്നോടൊപ്പം ഇറങ്ങിപ്പോരാൻ പറഞ്ഞു.

പിറ്റേ ദിവസവും ആവർത്തിച്ചു. ഇതും സമ്മതിക്കാതായപ്പോഴാണ് പിടിച്ച് കൊണ്ടുപോവാൻ എത്തിയത്. ഇക്കാര്യങ്ങൾ ഇപ്പോൾ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇരുപത് മിനുറ്റോളമാണ് അവർ കുട്ടിക്കെതിരേ അക്രമം നടത്തിയത്. എൻ.ഐ.എ കേസ് അന്വേഷിക്കുമെന്ന ഘട്ടമായപ്പോൾ ഉണ്ടായ കീഴടങ്ങലും അറസ്റ്റും ഗൂഢാലോചനയുടെ ഭാഗമാണ്. പക്ഷെ നീതിക്കായി താൻ പോരാടുമെന്നും പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.

ചൊവ്വാഴ്ചയായിരുന്നു കേസിൽ ഒളിവിലായിരുന്ന നടുവണ്ണൂർ സ്വദേശി കാവിൽ കുറ്റിക്കണ്ടി വീട്ടിൽ മുഹമ്മദ് ജാസിം(19) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് അറസ്റ്റിലാവുകയായിരുന്നു.

നഗ്നവീഡിയോ കാണിച്ച് പണം അപഹരിക്കാൻ ശ്രമിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ലൈംഗികമായി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുഹമ്മദ് ജാസിമിനെതിരേ കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു. ഐ.പി.സി.384, 506, 376 വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

Also see: https://www.manoramaonline.com/news/latest-news/2019/09/25/sarovaram-biopark-rape-case-accused-held.html 

https://www.deccanchronicle.com/nation/current-affairs/260919/kozhikode-parents-of-girl-allege-love-jihad.html

https://www.asianetnews.com/local-news/kozhikode-sarovaram-bio-park-rape-case-accuse-surrender-pyecac

Love Jihad and murder Sredha - afthab

ന്യൂഡൽഹി . ഡൽഹിയിൽ പങ്കാളിയായ പെൺകുട്ടിയെ കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലയിടങ്ങളിലായി വലിച്ചെറിഞ്ഞ കേസിൽ 'ലവ് ജിഹാദ്' ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്. മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രദ്ധ വാൽക്കർ എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന് 'ലവ് ജിഹാദു 'മായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ വ്യക്തമാക്കി. ഇക്കാര്യം കുടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രദ്ധയെ കൊലപ്പെടുത്തിയ പ്രതി, അതിനുശേഷം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്‌ഥാപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പ്രണയത്തിലായ ശ്രദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അഫ്‌താബ് അമീൻ പൂനവാലയെന്ന ഇരുപത്തെട്ടുകാരനെ ഡൽഹി പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്‌റ്റ് ചെയ്‌തത്. മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയാണ് ആറു മാസങ്ങൾക്കു മുൻപു നടന്ന കൊലപാതകത്തിൻ്റെ പുരുളഴിച്ചത്. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നുവെന്നും ഇതിൻ്റെ പേരിൽ ഇരുവരും തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായ ദിവസമാണ് അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്.

Love Sex jihad സെക്സ് റാക്കറ്റിന്റെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ വശീകരിച്ച് വീഴ്ത്തണം
പ്രണയം നടിച്ചു വിദ്യാർഥിനിയെ പീഡിപ്പിച്ചു നിർബന്ധിത മതംമാറ്റത്തിനു ശ്രമം കേസൊതുക്കാൻ പോലീസ്: വീണ്ടും ലവ് ജിഹാദ്

കോഴിക്കോട്: പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായി കേസ്. കോഴിക്കോട് സ്വദേശിനിയും നഗരത്തിൽ കോച്ചിംഗ് സെന്ററിലെ വിദ്യാർഥിനിയുമായ ക്രിസ്ത്യൻ പെൺകുട്ടിയെയാണ് മതപരിവർത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാർഥിക്കെതിരേ പെൺകുട്ടിയുടെ രക്ഷിതാവ് നടക്കാവ് പോലീസിൽ പരാതി നൽകിയെ ങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനു പ്രേരിപ്പിച്ചെന്നും ഭിഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന രഹ സ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലും നടപടി സ്വീകരിക്കാൻ കോഴിക്കോട് സിറ്റി പോലീസിനോട് ആഭ്യന്തരവകുപ്പോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടിട്ടില്ല.

ജൂലൈ ഏഴിനാണ് കേസി നാസ്‌പദമായ സംഭവം കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററിൽ വിദ്യാർഥി കളായ ജാസിമും പെൺകുട്ടിയും സൗഹൃദത്തിലായിരുന്നു. ഏഴിനു വൈകിട്ടു മൂന്നോടെ പെൺകുട്ടിയും രണ്ടു കൂട്ടുകാരികളും നഗര ത്തിലെ തന്നെ സരോവരം പാർക്ക് സന്ദർശിക്കാൻ പോയി. ഈ സമയം അവിചാരിതമായെന്ന ഭാവേന അവിടെയെത്തിയ ജാസിം പെൺകുട്ടിക്കു ജ്യൂസ് നൽകി. ജ്യൂസ് കഴിച്ചു പെൺകുട്ടി അബോധാവസ്ഥയിലായി തുടർന്ന് പാർക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു പീഡിപ്പിക്കുകയും ഇതു മൊബൈൽ ഫോണിൽ പകർത്തുക യും ചെയ്തെന്നാണു പരാതി. ഈ ദൃശ്യങ്ങൾ കാണിച്ചാണു പെൺകുട്ടിയെ ജാസിം നിരന്തരം ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്‌തത്‌. ഇതിനു പുറമേ മതം മാറാൻ നിർബന്ധിച്ചു. പരാതിപ്പെട്ടാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഹോസ്റ്റലിൽനിന്നു കാറിൽ വീട്ടിലേക്കു പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാവിന്റെ നേതൃത്വത്തിൽ സംഘം ശ്രമിച്ചതിൻ്റെ വീഡിയോ ക്ലിപ്പിംഗ് ഇൻ്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.

ലിവിങ് ടുഗതറിലായിരിക്കെ വിവാഹ വാഗ്ദാനം നൽകി നിർബന്ധിച്ച് മതംമാറ്റി; ക്രൂരമായി പീഡിപ്പിച്ചു; ജീവൻ അപകടത്തിലെന്നും ടെക്കി യുവതി; പരാതിയിൽ ശ്രീനഗർ സ്വദേശി അറസ്റ്റിൽ

September 22, 2023 | 06:51PM IST  ബെംഗളൂരു: ലിവിങ്‌ ടൂഗതറിലായിരിക്കെ വിവാഹ വാഗ്ദാനം നല്‍കി നിര്‍ബന്ധിച്ച്‌ മതംമാറ്റുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍ 32കാരായ സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയറെ കര്‍ണാടക പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗില്‍ അഷ്റഫ്‌ ബേയ്ഗ്‌ (32)ആണ്‌ അറസ്റ്റിലായത്‌. ബെംഗളുരുവിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായാണ്‌ പരാതിക്കാരി.

Love jihad ലൗജിഹാദ് മുഖ്യപ്രതി അറസ്റ്റിൽ

Crimes- Madrasa View More

Madrasa പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവ്

പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാർത്ഥിയെ മദ്രസയിലെ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെ(49) ആണ് കുന്നംകുളം അതിവേഗ കോടതി ജഡ്‌ജി എസ് ലിഷ ശിക്ഷിച്ചത്.

മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവർത്തിക്കേണ്ടവരിൽനിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ

ഞെട്ടിക്കുന്നതാണെന്നും ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാർത്ഥിയെ റഷീദ് മദ്രസയിലെ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

Madrasa പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
Madrasa തിരൂരിൽ പോക്സോ കേസിൽ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ
Madrasa മലപ്പുറത്ത് പെൺകുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
Madrasa crimes
Madrasa മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

Political Islam View More

Narcotic Jihad View More

Narcotic nonmuslim girl; വാഗമൺ ലഹരിക്കേസ്; അറസ്റ്റിലായത് എറണാകുളം സ്വദേശിനിയായ യുവതി അടക്കം ഒൻപത് പേർ

വാഗമണ്‍ ലഹരിക്കേസ്‌; അറസ്സിലായത്‌ എറണാകുളം സ്വദേശിനിയായ യുവതി അടക്കം ഒന്‍പത്‌ പേര്‍

വാഗമണ്‍: സംസ്ഥാനത്തെ ഞെട്ടിച്ച വാഗമണ്‍ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ പേരിലേക്ക്‌ അന്വേഷണം നീളുമെന്ന്‌ പൊലീസ്‌. നിലവില്‍ ഒന്‍പത്‌ പേരെയാണ്‌ കേസില്‍ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. കോഴിക്കോട് ഫറൂഖ്‌ കോളജ്‌ കരയില്‍ ഷക്കത്ത്‌ (36), തൃശൂര്‍ പൂവത്തൂര്‍ കരയില്‍ അമ്പലത്തില്‍ നിഷാദ്‌ (36), കാസര്‍കോഡ്‌ ഹോസ്ദുര്‍ഗ്‌ പടുതക്കാട്‌ കരയില്‍ ഫാത്തിമ മന്‍സില്‍ മുഹമ്മദ്‌ റാഷിദ്‌ (31), എറണാകുളം തൃപ്പൂണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസില്‍ ബ്ലിസ്റ്ി വിശ്വസ്‌ (23), ഇടുക്കി തൊടുപുഴ മങ്ങാട്ടുകവല അജ്മല്‍ സഹീര്‍ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്പില്‍ കൂരം പ്ലാക്കല്‍ കെ. മെഹാര്‍ ഷരീഫ്‌ (26), മലപ്പുറം എടപ്പാള്‍ കല്ലുംങ്കല്‍ നബീല്‍ (36), കോഴിക്കോട്‌ കൊമ്മേരി പരലേക്കൊട്ട്‌ അജയന്‍, കോഴിക്കോട്‌ ഫറുഖ്‌ പെരുമുഖം മീഖരാജാ മന്‍സീല്‍ സല്‍മാന്‍(38) എന്നിവരാണ്‌ അറസ്റ്റിലായത്‌. 24 സ്ത്രീകളുള്‍പ്പെടെ 59 പേരാണ്‌ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്‌. ഇവരില്‍ നിന്നും കഞ്ചാവ്‌, ചരസ്‌, ഹാഷിഷ്‌ ഉള്‍പ്പെടെ എട്ടിനം ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. ഇവരുടെ വാഹനങ്ങളില്‍ നിന്നും ലഹരി കണ്ടെത്തിയിട്ടുണ്ട്‌. ഒന്‍പതംഗ സംഘമാണ്‌ ലഹരിപാര്‍ട്ടിക്ക്‌ നേതൃത്വം നല്‍കിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇവര്‍ മുമ്പും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതായി സംശയിക്കുന്നുണ്ട്‌. അതേസമയം റിസോര്‍ട്ട്‌ ഉടമ ഷാജി ജേക്കബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.ഐ അറിയിച്ചു.

Narcotic nonmuslim girl; ലോഡ്‌ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പ്‌പന യുവാവും പെൺസുഹൃത്തും അറസ്റ്റിൽ

കണ്ണൂർ: ലോഡ്‌ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കരബസ്സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺസു ഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നി വരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച രാത്രി 11.30 ഓടെ ടൗൺ പോലീസ് ഇൻ സ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗ ങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽനിന്ന് നാലു ഗ്രാം എംഡിഎംഎയും അനാമികയിൽനിന്ന് ഒമ്പത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Narcotic nonmuslim girl കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ

ഇരിട്ടി (കണ്ണൂർ): ബെംഗളൂരുവിൽനിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസും ചേർന്ന് കൂട്ടുപുഴയിൽ പിടിച്ചെടുത്തു. ബംഗാൾ സ്വദേശിയായ യുവതി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തു.

Narcotic nonmuslim girl ലഹരിമരുന്ന് ഇടപാട് നട ത്തിയിരുന്ന യുവതിയും യുവാവും അറസ്റ്റിൽ.

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ അപ്പാർ ട്ട്മെൻറ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നട ത്തിയിരുന്ന യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിലാൽ മുഹമ്മ ദ്, കണ്ണൂർ ചെസിയോട് സ്വദേശിനി ആരതി ഗിരീ ഷ് എന്നിവരാണ് കൊച്ചി യോദ്ധാവ് സ്ക്വാഡി ന്റെ പിടിയിലായത്. ഇവരിൽനിന്ന് 22 ഗ്രാം എം. ഡി.എം.എ കണ്ടെടുത്തു.

Narcotic nonmuslim girl; Four people were arrested with 100 grams of MDMA

Thiruvananthapuram: Four people were arrested with 100 grams of MDMA from a rented house at Aakkulam here on Sunday. The accused are identified as Panur native Ashkar, Muhammed Sharon, from Aakkulam, Fahad from Koduvalli and Seena from Attingal.
തിരുവനന്തപുരം: ആക്കുളത്തെ വാടക വീട്ടിൽ നിന്ന് 100 ഗ്രാം എംഡിഎംഎയുമായി നാല് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശി അഷ്കർ, ആക്കുളത്ത് സ്വദേശി മുഹമ്മദ് ഷാരോൺ, കൊടുവള്ളി സ്വദേശി ഫഹദ്, ആറ്റിങ്ങൽ സ്വദേശി സീന എന്നിവരാണ് അറസ്റ്റിലായത്.

Narcotic nonmuslim girl; എംഡിഎംഎയുമായി രണ്ടു യുവതികൾ അടക്കം 4 പേര്‍ അറസ്റ്റില്‍

കുന്നംകുളം സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുകൾ വിതരണം ചെയ്യുന്ന ശൃംഖലയിലുള്ള രണ്ടു യുവതികൾ അടക്കം നാലു പേർ അറസ്‌റ്റിൽ.

ചേർത്തല അർത്തുങ്കൽ നടിപ്പറമ്പിൽ ഷെറിൻ (29), കൂറ്റനാട് വാവന്നൂർ കൊട്ടാരത്തിൽ ഷെഫീക് (32), കൂറ്റനാട് ചേറത്തുവളപ്പിൽ അനസ് (26), കൊല്ലം വട്ടത്താനം മലരണി വീട്ടിൽ സുരഭി (24) എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് 4.2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കുന്നംകുളത്തെ വടക്കാഞ്ചേരി റോഡിലെ ലോഡ്‌ജിൽ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇവർ പിടിയിലായത്.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പ നിയമപ്രകാരം നാടു കടത്തിയ പോർക്കുളം സ്വദേശിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനാണ് ഇവർ കുന്നംകുളത്ത് എത്തിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ലോഡ്‌ജ് കേന്ദ്രീകരിച്ചു വൻതോതിൽ ലഹരിമരുന്നു കച്ചവടത്തിനു നീക്കം നടക്കുന്നതായും വിവരം ലഭിച്ചിരുന്നു. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണിവർ ലഹരിമരുന്ന് എത്തിക്കുന്നതെന്നും ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.

Read more at: https://www.manoramaonline.com/district-news/thrissur/2023/08/16/thrissur-4-people-arrested-with-mdma.html

Terrorism View More

ISIS Recruiter Abdul Rasheed Talks About Driving Car Into Kumbh Mela | TIMES NOW EXCLUSIVE

ഈ മാസം ആദ്യം, അബ്ദുൾ റഷീദ് എന്ന ഐസിസ് പ്രവർത്തകൻ കുറഞ്ഞത് രണ്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളെങ്കിലും സൃഷ്ടിച്ചുവെന്ന് അന്വേഷകർ പറയുന്നു. കേരളത്തിൽ നിന്ന് 200 ഓളം പേരെ ഓരോരുത്തരിലേക്കും അയാൾ ചേർത്തു, സിറിയ ആസ്ഥാനമായുള്ള ഭീകരവാദ ഗ്രൂപ്പിൽ ചേരാൻ ആഹ്വാനം ചെയ്ത് നിരവധി സന്ദേശങ്ങൾ ഓഡിയോയിൽ അയച്ചു.


എൻ‌ഡി‌ടി‌വി ഓഡിയോ സന്ദേശങ്ങൾ ആക്‌സസ് ചെയ്‌തു - അവയിൽ 20 എണ്ണം മലയാളത്തിൽ വാട്ട്‌സ്ആപ്പിലും ടെലിഗ്രാം ആപ്പിലും അയച്ചതാണ്, അത് ഒരു സന്ദേശം കണ്ടതിന്റെ നിമിഷങ്ങൾക്കുള്ളിൽ നശിപ്പിക്കും.


വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർത്തവരിൽ ഭൂരിഭാഗവും പെട്ടെന്ന് അവ ഉപേക്ഷിച്ചുവെന്നും അതിനാൽ സന്ദേശങ്ങൾ ആക്‌സസ് ചെയ്‌തില്ലെന്നും അന്വേഷകർ പറഞ്ഞു. മറ്റുള്ളവർ ഇക്കാര്യം അന്വേഷകരെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്യാത്തവർ ഉണ്ടാകാമെന്നതാണ് ആശങ്ക, ഇത് ഇന്ത്യക്കാരെ ഐഎസിലേക്ക് തീവ്രവാദത്തിലേക്ക് മാറ്റുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളെ സൂചിപ്പിക്കുന്നു.


ഓഡിയോ ക്ലിപ്പുകളിലെ പ്രധാന ശബ്ദം റഷീദിന്റേതാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വൃത്തങ്ങൾ പറയുന്നു. 30 വയസ്സുള്ള എഞ്ചിനീയറായ റഷീദ്, 2016 ൽ രാജ്യം വിടുന്നതിന് മുമ്പ് കേരളത്തിലെ കാസർഗോഡിൽ ഒരു സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം മുതൽ കേരളം വിട്ട് ഐഎസിൽ ചേർന്ന 21 പേരെ പ്രബോധനം ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. റഷീദ് അഫ്ഗാനിസ്ഥാനിൽ ഒളിച്ചിരിക്കുകയാണെന്ന് കരുതപ്പെടുന്നു.


മിക്ക ഓഡിയോ ക്ലിപ്പുകളും അഭിമുഖ രീതിയിലാണ്. ഭയാനകവുമാണ്. ഒരു ശബ്ദത്തിൽ, "എൻഐഎയ്ക്ക് ഒരു വിവരവുമില്ല. നേതാവ് റഷീദ് മരിച്ചുവെന്ന് അവർ പറയുന്നു. ഞാൻ റഷീദ്... നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മരണത്തെ സ്നേഹിക്കുന്നു... ഒരാൾ പോലും വിശപ്പ് കൊണ്ട് മരിച്ചിട്ടില്ല.. ഇന്ത്യയിൽ ആളുകൾ ഇപ്പോഴും വിശപ്പ് കൊണ്ട് മരിക്കുന്നു."


മറ്റൊന്നിൽ, "സമാധാനപരമായ പ്രാർത്ഥനകളെക്കുറിച്ചല്ല, ജിഹാദാണ് വേണ്ടത്... നിങ്ങൾ ജിഹാദികളല്ലെങ്കിൽ, നിങ്ങൾക്ക് ഇസ്ലാം വർദ്ധിപ്പിക്കാൻ കഴിയില്ല; വാൾ എടുക്കുക... 3 അല്ലെങ്കിൽ 4 വയസ്സുള്ള ചെറിയ കുട്ടികൾ പോലും അവരുടെ കളിത്തോക്കുകൾ ഉപയോഗിക്കുന്നു."


കഴിഞ്ഞ വർഷം മുതൽ ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 21 പേർ ഐഎസിൽ ചേരാൻ കേരളത്തിൽ നിന്ന് രാജ്യം വിട്ടതായി എൻഐഎ പറയുന്നു. യുഎസ് ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പുരുഷന്മാർ മരിച്ചതായി കരുതപ്പെടുന്നു, ഓഡിയോ സന്ദേശങ്ങളിലൊന്ന് ഇത് സ്ഥിരീകരിക്കുന്നു.


രാജ്യത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായി ആരോപിച്ച് കേരളത്തിൽ നിന്നുള്ള ആറ് പേരെ ഒക്ടോബറിൽ എൻഐഎ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് റഷീദിനായുള്ള തിരച്ചിൽ ആരംഭിച്ചത്.

------------------------------------------------------------------------------------

കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി...?

തൃക്കരിപ്പൂര്‍ ഉടുമ്പന്തലയിലെ അബ്ദൂള്‍ റാഷിദാണ് കാസര്‍കോഡുകാരായ 11 പേരെ ഐ.എസിലേക്കെത്തിച്ചതെന്ന സൂചനകളാണ് ശക്തമാകുന്നത്. ഭാര്യ ആയിഷയോടൊപ്പമാണ് ഇയാളെ കാണാതായത്. ഏതാനും നാളുകളായി തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ക്ലാസുകളെന്ന പേരില്‍ ഇയാള്‍ ഐ.എസിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നുവെന്ന് കാണാതായ ഡോക്ടര്‍ ഇജാസിന്റെ ബന്ധു മുജീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പീസ് സ്ഥാപനങ്ങളുടെ അഡിമിനിസ്‍ട്രേറ്റര്‍ ആയിരുന്നു റാഷിദ്. ഇപ്പോള്‍ റാഷീദിനൊപ്പം ഐ.എസിലേക്ക് ചേക്കേറിയതായി സംശയിക്കുന്ന ചിലര്‍ക്ക് നേരത്തെ ഇയാള്‍ ഈ ഗ്രൂപ്പില്‍ ജോലി നല്‍കിയിരുന്നു. മുജാഹിദ് നേതാവ് എം.എം അക്ബറിന്റെ നിയന്ത്രണത്തിലാണ് സ്കൂള്‍. വിദേശത്തായതിനാല്‍ എം.എം അക്ബറിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ റാഷിദിനെ അറിയില്ലെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് അബ്ദൂല്ലക്കോയ മദനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പീസ് സ്കൂളുകള്‍ എം.എം അക്ബര്‍ സ്വകാര്യമായി നടത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്തര്‍ ദേശീയ തലത്തിലുള്ള വഹാബി പ്രസ്ഥാനമാണ് ഐ.എസ്. കേരളത്തിലെ മുജാഹിദുകളും ആശയപരമായി വഹാബികളാണ്. ഈ ആശയം പങ്കിടുന്നത് കൊണ്ടാണോ ഇവര്‍ ഐ.എസിലേക്ക് ചേക്കേറിയതെന്ന് വ്യക്തമല്ല. ഏറെ നാളായി കേരളത്തിലെ മുജാഹിദുകള്‍‍ ഐ.എസിനെതിരെ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്.

https://www.asianetnews.com/news/abdul-rashid-suspected-to-be-behind-isis-recruitment-from-kerala

------------------------------------------------------------------------------------


https://youtu.be/d54A4PvCYeM?si=4amk-LB2nXcFl79H

https://www.ndtv.com/kerala-news/take-up-sword-kerala-engineer-turned-isis-man-abdul-rasheeds-chilling-voice-message-1705871

Press release by the Indian National Investigation Agency (NIA)

https://nia.gov.in/writereaddata/Portal/News/141_1_PressRelease_09_02_2017_1.pdf

ഗാസയുദ്ധത്തിൽ സാധാരണക്കാരുടെ മരണങ്ങൾ അനിവാര്യമാണെന്നും തീവ്രവാദ ഗ്രൂപ്പിന് ഗുണം ചെയ്യുമെന്ന് ഹമാസ് നേതാവ് യഹിയ സിൻവാർ

Hamas leader believes Palestinian civilian deaths are 'necessary sacrifices,' 

Google translation given below

വാഷിംഗ്ടൺ (ടിഎൻഡി) - ഇസ്രായേലിനെ പരാജയപ്പെടുത്താൻ ഭീകര സംഘടനയെ സഹായിക്കുന്നതിൽ പലസ്തീൻ സിവിലിയന്മാരുടെ മരണം നിർണായകമാണെന്ന് ഹമാസ് നേതാവ് യഹ്‌യ സിൻവാർ വിശ്വസിക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണലിന് ലഭിച്ച സന്ദേശങ്ങൾ പറയുന്നു .

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ 37,000-ത്തിലധികം പേർ മരിച്ചതായി പലസ്തീൻ ഉദ്യോഗസ്ഥർ പ്രസിദ്ധീകരണത്തോട് പറഞ്ഞു. ഈ മരണങ്ങളിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് റിപ്പോർട്ടുണ്ട്.

പലസ്തീൻ സിവിലിയന്മാരുടെ മരണം, "ഈ രാഷ്ട്രത്തിന്റെ സിരകളിലേക്ക് ജീവൻ പകരുന്നു, അത് അതിന്റെ മഹത്വത്തിലേക്കും ബഹുമാനത്തിലേക്കും ഉയരാൻ പ്രേരിപ്പിക്കുന്നു" എന്ന് സിൻവാർ എഴുതിയതായി റിപ്പോർട്ടുണ്ട്. ഇസ്രായേലിനെതിരായ യുദ്ധത്തിൽ സിവിലിയൻ മരണങ്ങളെ "അവശ്യമായ ത്യാഗങ്ങൾ" എന്നും അദ്ദേഹം പരാമർശിച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

"നമ്മൾ രക്തം കൊണ്ടാണ് വാർത്തകളിൽ ഇടം നേടുന്നത്," സിൻവാർ 2018 ൽ ഒരു ഇറ്റാലിയൻ റിപ്പോർട്ടറോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. "രക്തമില്ല, വാർത്തയുമില്ല."

ഒക്ടോബർ 7-ലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, തന്റെ സൈന്യം എത്രമാത്രം ക്രൂരമായി മാറിയെന്നതിൽ സിൻവാർ അത്ഭുതപ്പെട്ടതായി റിപ്പോർട്ടുണ്ട്.

"കാര്യങ്ങൾ നിയന്ത്രണാതീതമായി," സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയ ഹമാസ് ഭീകരരെക്കുറിച്ച് സിൻവാർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. "ആളുകൾ ഇതിൽ കുടുങ്ങി, അത് സംഭവിക്കാൻ പാടില്ലായിരുന്നു."

ഒക്ടോബർ 7 ന് ശേഷമുള്ള ദിവസങ്ങളിൽ ബന്ദികളെ കൈമാറുന്നതിനുള്ള ചർച്ചകൾക്ക് പകരം, ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ സിൻവാർ "അങ്ങേയറ്റം നിരാശനായിരുന്നു" എന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സിൻവാറിനോട് അടുപ്പമുള്ള ഒരാൾ നേതാവ് "സ്വയം തെറ്റിദ്ധരിപ്പിച്ചു" എന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഇസ്രായേലിനെതിരായ പോരാട്ടത്തിൽ മരിക്കാൻ തയ്യാറാണെന്ന് സിൻവാർ സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്. യുദ്ധത്തിൽ ഒരു "പുതിയ കർബല" പ്രതീക്ഷിക്കുന്നതായി അദ്ദേഹം എഴുതിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാഖിലെ കർബലയിൽ പ്രവാചകൻ മുഹമ്മദിന്റെ ചെറുമകനെ കൊലപ്പെടുത്തിയ പോരാട്ടത്തെ പരാമർശിച്ചാണ് അദ്ദേഹം എഴുതിയത്.

ബൈഡൻ ഭരണകൂടം ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി നേരിട്ട് ചർച്ച നടത്തുന്നു. ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പിച്ചു പറഞ്ഞു.

WASHINGTON (TND) — Hamas leader Yahya Sinwar believes deaths of Palestinian civilians are key to helping the terrorist group defeat Israel, according to messages obtained by the Wall Street Journal.

Over 37,000 people have died due to the ongoing Israel-Hamas conflict, Palestinian officials told the publication. Most of these deaths were reportedly civilians.

The deaths of Palestinian civilians, Sinwar reportedly wrote, “infuse life into the veins of this nation, prompting it to rise to its glory and honor.” He also referred to civilian deaths as “necessary sacrifices” in the war against Israel, according to the Wall Street Journal.

We make the headlines with blood,” Sinwar reportedly told an Italian reporter in 2018. “No blood, no news.”

When discussing the Oct. 7 invasion of Israel, Sinwar was reportedly surprised by how vicious his troops became.

Things went out of control,” Sinwar reportedly said of Hamas terrorists who took women and children captive. “People got caught up in this, and that should not have happened.”

Sinwar was also “extremely disappointed” when Israel declared war on Hamas, rather than negotiating for a hostage exchange in the days following Oct. 7, according to the Wall Street Journal. Someone close to Sinwar reportedly said the leader had "misled himself."

Sinwar reportedly indicated a willingness to die in the fight against Israel. He wrote he expects a “new Karbala” in the war, a reference to fighting in Karbala, Iraq, which killed the grandson of Prophet Muhammad, according to the Wall Street Journal.

The Biden administration has reportedly discussednegotiating with Hamas directly to free American hostages. Israeli Prime Minister Benjamin Netanyahu has asserted he intends to continue the battle until Hamas is eliminated.

https://cbsaustin.com/news/nation-world/hamas-leader-believes-palestinian-civilian-deaths-are-necessary-sacrifices-report-says-yahya-sinwar-palestine-israel-gaza-terrorist-terrorism-war-benjamin-netanyahu

https://edition.cnn.com/2024/06/11/middleeast/sinwar-hamas-israel-ceasefire-hostage-talks-intl

ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്തു; രണ്ടുഭീകരർ അറസ്‌റ്റിൽപിടിയിലായത് സിറാജ് റഹ്മാൻ(29) സയ്യിദ് സമീർ (28) എന്നിവരാണ്.

ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്ത് പൊലീസ്. സ്ഫോടക വസ്‌തുക്കളുമായി രണ്ടുഭീകരർ അറസ്‌റ്റിലായി. പിടിയിലായത് സിറാജ് റഹ്മാൻ(29) സയ്യിദ് സമീർ (28) എന്നിവരാണ്. ഇരുവരും ഐഎസ്ഐഎസ് ബന്ധമുള്ളവരെന്ന് പൊലീസ്. ഹൈദരാബാദിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചെന്ന് പൊലീസ് വെളിപ്പെടുത്തി.

രഹസ്യ വിവരത്തെ തുടർന്ന് ആന്ധ്ര ഇൻറലിജൻസും തെലങ്കാന പോലീസും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിൽ ആന്ധ്രാപ്രദേശിലെ വിഴിനഗരത്തിൽ നിന്ന് റഹ്‌മാനെയാണ് ആദ്യം അറസ്‌റ്റ് ചെയ്‌തത്‌. തുടർന്ന് റഹ്‌മാൻ പോലീസിനോട് വിവരങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് രണ്ടാമത്തെ പ്രതിയായ ഹൈദരാബാദിൽ നിന്നുള്ള സമീറിനെ അറസ്‌റ്റ് ചെയ്തതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.

പ്രതികളുടെ സ്‌ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്‌തുക്കൾ പോലീസ് കണ്ടെടുത്തതായി ഉദ്യോഗസ്‌ഥർ പറഞ്ഞു. അറസ്‌റ്റിലായ രണ്ടുപേരും നിലവിൽ കസ്‌റ്റഡിയിലാണെന്നും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രതയും സഹകരണവും നിലനിർത്തണമെന്നും ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.

Read more at: https://www.manoramanews.com/india/latest/2025/05/19/hyderabad-bomb-plot-foiled-two-isis-linked-terrorists-arrested.html

Crimes- Gold smuggling View More

Ustad gold theft
Gold smuggling അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 60 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ യാത്രക്കാരി അറസ്റ്റിൽ
Gold smuggling 5000 കിലോ സ്വർണം കടത്തിയ കേസിൽ പെരുമ്പാവൂർ സ്വദേശികൾക്ക് കരുതൽ തടങ്കൽ- 4000 Crore

Notice for Intended Marriage View More

Notice for intended for Love Jihad marriages under special marriage act

Thazleem and Anjali
Jaseem and Reshma
Ajin Navas ans Meenakshi
വിദ്യാർഥിനിയെ വിവസ്ത്രയാക്കി വീട്ടിൽ കെട്ടിയിട്ടു പ്രതിക്കായി തിരച്ചിൽ പ്രതി ലഹരിക്കടിമ- Manipur ആയിരുന്നെങ്കിൽ...

ലഹരിക്കടിപ്പെട്ട യുവാറി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കുറ്റ്യാടി തൊട്ടിൽപ്പാലത്ത് അടച്ചിട്ട വിട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട് പിഡിപ്പിച്ചു. കോഴിക്കോട്ടെ കോളേജി ലെ ബിരുദ വിദ്യാർഥിനിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻ കണ്ടി ജുനൈദി(22)നായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി കു ണ്ടുതോട്ടിലെ പ്രതിയുടെ ആൾതാ മസമില്ലാത്ത വീടിന്റെ പൂട്ട് തകർ ത്താണ് തൊട്ടിൽപ്പാലം പൊലീസ് വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്. കുറ്റ്യാടി സർക്കാർ ആശുപത്രി യിൽ പ്രവേശിപ്പിച്ച് വൈദ്യപരി ശോധനക്ക് വിധേയമാക്കി പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലിസ് അറിയിച്ചു. ഇയാളുടെ നീട്ടിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും

അമുസ്ലീങ്ങളുടെ തലവെട്ടാൻ യുട്യൂബറുടെ ആഹ്വാനം

പത്ത് വയസുമുതൽ ഏഴ് വർഷം മകൾക്ക് പീഡനം പിതാവിന് 104 വർഷം
അദ്ധ്യാപകൻ 26 കുട്ടികളെ പീഡിപ്പിച്ചു

Geo-Politics View More

Women in Islam View More

മൂന്നാം വിവാഹം ആറ് വയസുകാരിയുമായി; കുട്ടിക്ക് ഒൻപത് വയസാകും വരെ കാത്തിരിക്കാൻ താലിബാൻ

Published on Jul 07, 2025, 06:00 PM By Malayala Manorama
Read more at: https://www.manoramanews.com/gulf-and-global/latest/2025/07/07/taliban-stops-child-marriage-afghanistan-six-year-old.html

അഫ്ഗാനിസ്ഥഥാനിലെ സ്‌ഥിരം കാഴ്‌ചയാണ് ശൈശവ വിവാഹം. താലിബാൻ ഭരണത്തിലുള്ള ഇവിടെ ഒരു ആറ് വയസുകാരിയെ വിവാഹം കഴിക്കാനുള്ള നാൽപത്തിയഞ്ചുകാരൻ്റെ ശ്രമത്തെ താലിബാൻ തടഞ്ഞതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുട്ടിക്ക് ഒൻപത് വയസാകും വരെ കാത്തിരിക്കണമെന്ന് താലിബാൻ പറഞ്ഞതായാണ് വാർത്ത. പെൺകുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിന് പിന്നാലെയാണ് നാൽപത്തിയഞ്ചുകാരൻ വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇയാൾക്ക് നിലവിൽ രണ്ട് ഭാര്യമാരുണ്ട്, അഫ്ഗാനിസ്‌ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവരം അറിഞ്ഞെത്തിയ താലിബാൻ സംഘം വിവാഹം നടത്താൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താൻ പറ്റില്ലെന്നുമായിരുന്നു താലിബാൻ്റെ നിർദ്ദേശം. അതേസമയം പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ച താലിബാൻ 45 -കാരനോട് പെൺകുട്ടി ഒമ്പത് വയസ് ആകുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷവും സമാനമായ ഒരു കേസ് അഫ്ഗാനിസ്‌ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2021-ൽ രണ്ടാമതും അധികാരത്തിലേറിയ താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവ് ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

hijab- bet by police
Iraq- new law- girls can be married at 9

Islamic Teachings View More

ഖുർആനിലെ വൈരുദ്ധ്യങ്ങൾ

1. അല്ലാഹുവിൻ്റെ അഭിപ്രായത്തിൽ ഒരു ദിവസം എത്ര ദൈർഘ്യമുള്ളതാണ്?
​a 1 ദിവസം 1000 വർഷത്തിന് തുല്യമാണ് (22:47) b. 1 ദിവസം 50,000 വർഷത്തിന് തുല്യമാണ് (70:4) 

2. ഭൂമിയെ സൃഷ്ടിക്കാൻ അല്ലാഹു എത്ര സമയമെടുത്തു? 
​a. 6 ദിവസം (7:45, 10:3, 11:7, 25:59) b.8 ദിവസം (41:9-12) 

3. ആകാശമാണോ ഭൂമിയാണോ അള്ളാഹു ആദ്യം സൃഷ്ടിച്ചത് ഏതാണ്? 
​a. ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് (2:29, 41:9) b. സ്വർഗ്ഗം ആദ്യം സൃഷ്ടിക്കപ്പെട്ടു (79:27-30) 

4. അള്ളാഹു മനുഷ്യരെ സൃഷ്ടിച്ചത് എന്തിൽ നിന്നാണ്?
​a. ഭ്രൂണത്തിൽ നിന്ന് (96:1-2) b. വെള്ളത്തിൽ നിന്ന് (21:30) c. കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുട്ടിയാൽ മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന് (15:26) d.മണ്ണിൽ നിന്ന് (3:59) e.ബീജ കണത്തിൽ/ശുക്ലത്തിൽ നിന്ന് (16:4, 75:37)f. പശിമയുള്ള കളിമണ്ണിൽ നിന്ന് (37:11) f. ഒന്നുമിലായ്‌മയിൽ നിന്ന്. (19:67) g. ഭൂമിയിൽ നിന്ന് (11:61) 

5. ശിർക്ക് (വിഗ്രഹാരാധന) പൊറുക്കാനാവാത്ത പാപമാണോ? 
​a.പൊറുക്കാനാവാത്ത പാപം (4:48, 4:116) b. ക്ഷമിക്കാവുന്നത് (4:153, 25:68-71) 

6. വ്യഭിചാരത്തിനുള്ള ശിക്ഷ എന്താണ്?
​a. പുരുഷനും സ്ത്രീക്കും 100 ചാട്ടവാറടി (24:2) b. സ്ത്രീക്ക് ജീവപര്യന്തം വീട്ട് തടങ്കൽ എന്നാൽ പുരുഷന് ശിക്ഷയില്ല (4:15) c. മാപ്പ് നൽകുക (4:16) d. കല്ലെറിഞ്ഞു കൊല്ലുക (ബുഖാരി 8:816) 

7. നൂഹിൻ്റെ മകൻ മുങ്ങിമരിച്ചോ? 
​a.നോഹയുടെ കുടുംബം എല്ലാവരും രക്ഷ പ്പെട്ടു (21:76) b. നോഹയുടെ മകൻ മുങ്ങിമരിച്ചു , 11:43) 

8. ഫറവോ മുങ്ങിമരിച്ചോ അതോ രക്ഷപ്പെട്ടോ? 
​a. ഫറവോൻ രക്ഷപ്പെട്ടു (10:92) b.ഫറവോൻ മുങ്ങിമരിച്ചു (28:40, 17:103, 43:55) 

9. ക്രിസ്ത്യാനികൾ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകുമോ?
​a. ക്രിസ്ത്യാനികൾ പറുദീസയിൽ പ്രവേശിക്കും (2:62. 5:69) b. ക്രിസ്ത്യാനികൾ നരകത്തിലേക്ക് പോകും (5:72, 3:85) 

10. അവിശ്വാസികളുടെ നല്ല പ്രവൃത്തികൾക്ക് അള്ളാഹു പ്രതിഫലം നൽകുമോ? 
​a. ഇല്ല (9:17) b. നൽകും (99:7) 

11. അറബികൾക്ക് (മക്കക്കാർക്ക്) മുഹമ്മദിന് മുമ്പ് ഏതെങ്കിലും പ്രവാചകന്മാരെ (മുന്നറിയിപ്പ് നൽകുന്നവരെ) അയച്ചിട്ടുണ്ടോ?
​a. ഇല്ല (28:46) b.അയച്ചിട്ടുണ്ട് (2:125) 

12. നരകത്തിലെ ഭക്ഷണം എന്താണ്?
​a. ധാരി ഫുഡ്‌ (poisonous)(88:6)b. നരകത്തിന്റെ അടിയിൽ മുഴച്ചു പൊന്തുന്ന വൃക്ഷത്തിന്റെ കുലയിൽ നിന്ന് (37:66) 

13. മതത്തിൽ നിർബന്ധമുണ്ടോ?
​a. ഇല്ല (2:256) b.ഉണ്ട് (9:29) c.വിശ്വാസം ഉപേക്ഷിക്കുന്നവരെ കൊല്ലുക (ബുഖാരി ബുക്ക്‌ 83,ഹദിത് 37 or 84:57 

14. രക്ഷ ആർക്കുവേണ്ടിയാണ്?
​a. എല്ലാവർക്കും (5:69) b.മുസ്‌ലിംകൾക്ക് മാത്രം (3:85) 

15. അന്ത്യ ദിനത്തിൽ വിശ്വസിക്കാത്തവരെ മുസ്‌ലിംകൾ എന്തുചെയ്യണം? 
​a. മാപ്പ് ചെയ്തു കൊടുക്കുക (45:14) b. അവരോട് യുദ്ധം ചെയ്യുക (9:29) 

16. മനുഷ്യരുടെ വിധികർത്താവ് ആരായിരിക്കും? 
​a. മുഹമ്മദ് (5:109) b.അള്ളാഹു (2:143) 

17. അനുഗ്രഹത്തിന്റെ ഉറവിടം എന്താണ്? 
​a. അള്ളാഹു (57:29)b.. മൊഹമ്മദ് (9:74) 

18. പാപങ്ങൾ പൊറുക്കാൻ കഴിയുന്ന ഒരേ ഒരാൾ ആരാണ്? 
​a. അള്ളാഹു (3:135) b. അള്ളാഹു മൊഹമ്മദിനൊപ്പം (4:64, 33:36) 

19.അള്ളാഹുവിന് അധികാരവും പരമാധികാരവും പങ്കിടാനാകുമോ? 
​a. ഇല്ല ന (17:111) b. പറ്റും (3:26) 

20. സാത്താൻ മുസ്ലീങ്ങളെ വഴിതെറ്റിക്കുന്നുണ്ടോ? 
​a. ഉണ്ട് (7:16) b. ഇല്ല (38:82) 

21. ആദ്യത്തെ മുസ്ലീം ആരായിരുന്നു? 
​a. മുഹമ്മദ് (39:12, 6:14, 6:163) b. മൂസ (7:143) c.ഇബ്രാഹിം (2:132) d.ആദം (2:37, 3:33) e.ചില ഈജിപ്തുകാർ (26:51) f. ഈസയും അവൻ്റെ ശിഷ്യന്മാരും (3:52, 5:111) 

22. ഈസാ എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്? 
​a. "ഉണ്ടാകട്ടെ " എന്ന് അല്ലാഹു പറഞ്ഞപ്പോൾ (3:47) b.മിർയത്തിൻ്റെ രഹസ്യഭാഗത്ത് അല്ലാഹു ഊതിയപ്പോൾ (66:12) 

23. ഖുറാൻ വ്യാജമല്ലെന്ന് തെളിയിക്കാൻ എത്ര സൂറത്തുകളാണ് അല്ലാഹു ആവശ്യപ്പെടുന്നത്? 
​a. ഒന്ന് (10:38) b. പത്ത് (11:13)

Islamic Teaching (Comics) View More

Formation of Kids View More

Texts for madrasa students: മുസ്ലിങ്ങളെ അവരുടെ സ്കൂളിൽ പഠിപ്പിക്കുന്ന വിവാദമായ ഒരു പാഠഭാഗം ആണിത്.ചെറുപ്പത്തിലേ തന്നെ മറ്റു മതക്കാരുടെ (ഹിന്ദുക്കൾ,ക്രിസ്ത്യാനികൾ ) കച്ചവടം ബഹിഷ്കരിക്കണം എന്ന്

അപ്പൻ എന്ന വ്യക്തിയും ആസ്ലം എന്ന വ്യക്തിയും മധുരപലഹാരം വിൽക്കുന്നു. നിങ്ങൾ ആരുടെ കയ്യിൽ നിന്നും വാങ്ങും എന്നാണ് ചോദ്യം.

മുസ്ലിങ്ങളെ അവരുടെ സ്കൂളിൽ പഠിപ്പിക്കുന്ന വിവാദമായ ഒരു പാഠഭാഗം ആണിത്.ചെറുപ്പത്തിലേ തന്നെ മറ്റു മതക്കാരുടെ (ഹിന്ദുക്കൾ,ക്രിസ്ത്യാനികൾ ) കച്ചവടം ബഹിഷ്കരിക്കണം എന്ന് പഠിപ്പിക്കുന്നു. ഇനിയും കണ്ണുതുറക്കാത്ത മതേതരമൊന്നകൾക്കു സമർപ്പിക്കുന്നു

Texts for madrasa students: അമുസ്ലിങ്ങൾ വൃത്തി ഇല്ലാത്തവർ ആണ് എന്ന് പഠിപ്പിക്കുന്ന പാഠഭാഗം 2

അമുസ്ലിങ്ങൾ വൃത്തി ഇല്ലാത്തവർ ആണ് എന്ന് പഠിപ്പിക്കുന്ന മറ്റൊരു പാഠഭാഗം.ഇതിൽ പറയുന്ന പ്രകാരം അഭിമന്യു വൃത്തി ഇല്ലാത്തവൻ,ആദിൽ വൃത്തി ഉള്ളവൻ.

ഇതിനെയൊക്കെ നമ്മൾ വിമർശിച്ചാൽ ഇസ്ലാമോഫോബിയ.ഇതുപോലെ നമ്മൾ ചെയ്താൽ സംഘിചാപ്പ.കേരളത്തിൽ ഇതുപോലെ വർഗീയദ്രുവികരണം ഉണ്ടാക്കിയത് മുസ്ലിങ്ങൾ തന്നെ ആണ്.നിങ്ങൾ ആണ് ശെരിയാക്കേണ്ടത്.പക്ഷെ നിങ്ങള്ക്ക് അതിനു സാധിക്കില്ല കാരണം നിങ്ങൾ ഭാരതം ഇസ്ലാമികരാജ്യം ആകാൻ വേണ്ടി കാത്തിരിക്കുന്നവർ ആണ്

Texts for madrasa students: നിങ്ങളുടെ ഉറ്റ സുഹൃത്ത് ആദം / സൂസന്ന ഒരു മുസ്ലീമാകാൻ തീരുമാനിച്ചുവെന്ന് കരുതുക.നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്?- What to do when converting child's friend to islam

നിങ്ങളുടെ ഉറ്റ സുഹൃത്ത് ആദം / സൂസന്ന ഒരു മുസ്ലീമാകാൻ തീരുമാനിച്ചുവെന്ന് കരുതുക.

നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്?

  1. അവൻ / അവൾ ഉടൻ തന്നെ അവളുടെ പേര് അഹമ്മദ് / സാറ എന്ന് മാറ്റണം
  2. അവൻ / അവൾ ഒരു കുരിശുള്ള ഒരു ചങ്ങല ധരിച്ചിരിക്കുന്നു. അത് നീക്കം ചെയ്യേണ്ടതുണ്ട്.
  3. ഷഹാദ പഠിക്കുക
  4. മാതാപിതാക്കൾ മുസ്ലീങ്ങളല്ലാത്തതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകുക
  5. ഹലാൽ ചിക്കൻ കഴിക്കുക

മുകളിൽ പറഞ്ഞ ഉപദേശം ശരിയായ ക്രമത്തിൽ വയ്ക്കുക, കാരണം ക്ലാസിൽ വിശദീകരിക്കുക.


Suppose, your best friend Adam / Suzanne has decided to become a Muslim.

Among the choices, what advice will you give?

​a. He / She has to change her name to Ahmed /Sara, immediately

​b. He/She is wearing a chain with a cross. Need to remove it.

​c. Learn the Shahada

​d. Run away from home as parents are not Muslims

​e. Eat halal chicken

Put the above advice in correct order and explain the reason to the class.

ഹലാൽ ഫ്ലാറ്റ് India's First Shariah-Compliant Halal Certified Residential Project- Halal Flats
ഹലാൽ കോണ്ടം Certified Halal Green Condoms- Keeps The Satan Away

SHARIA APPROVED Halal condoms: Each Lubricated Condom is Blessed with Sacred Verses and Masnoon Prayers to keep the Satan away during Intercourse.

ZAMZAM dipped for extra blessings

Tested By A Team of Fuqhaa

ഹലാൽ സർട്ടിഫിക്കേഷൻ ലഭിക്കാൻ; Fee structure and Criteria for Halal Certification
Halal Certification: 

Halal certification states that the food or the products are permissible for the followers of Islam and no haram product or procedure is used while its manufacturing or processing.


What does Halal law states?

Halal practices mentioned in the Quran are as follows:

  1. Only a Muslim man can slaughter the animal. In many texts, it is also mentioned that if Jews and Christians slaughter the animals following the rest of the steps (Halal procedure), the meat is halal as per the Islamic dietary laws. 
  2. The animal must be slaughtered with the help of a sharp knife with a cut to the jugular vein, carotid artery and windpipe. 
  3. The Quranic verse must be read while slaughtering the animal and is known as Tasmiya or Shahada. 
  4. At the time of slaughter, the animal must be alive and healthy.  The maximum amount of blood must be drained from the veins of the carcass. 
  5. Consuming meat of an animal which is already dead or other than the halal process is prohibited in Islam. 
Halal Certification

In many Islamic countries, halal certification is given by the government. In India, FSSAI (Food Safety and Standards Authority of India) certification can be seen on almost all the processed foods but this authority doesn't give halal certification in India.  Halal certification is given by many private companies in India which marks the food or products permissible for the followers of Islam. Important halal certification companies in India are:

  1. Halal India Private Limited.
  2.  Halal Certification Services India Private Limited.
  3. Jamiat Ulama-E-Maharashtra- A state unit of Jamiat Ulama-E-Hind. 
  4. Jamiat Ulama-i-Hind Halal Trust. 
What issues have risen with halal certification?
  1. The cost of the products which are halal certified increases as the certification process is not free of cost. Also, to get a halal certification, several modifications need to be made in the making process. 
  2. In several sectors, employment opportunities to non-Muslims are unavailable-- Halal Slaughterhouse. 
  3. Halal certification is a discriminatory process towards the non-muslims especially in the halal meat industry.
  4. There's no standard halal certification process to date. This means halal-certified products from one country may not be recognised in the other country. For Example, halal certification of India is invalid in UAE. 

Islam in Foreign Countries View More